2009, ഫെബ്രുവരി 26, വ്യാഴാഴ്‌ച

ഒരു വര്‍ഷ കാലം

ആര്‍ത്തിരമ്പി എത്തി വര്ഷം
തുള്ളികൊരു കുടം എന്നപോലെ
കുളിരാര്‍ന്ന കൈകളാല്‍ തഴുകി യുനര്തുംപോള്‍
നീയെന്‍ മോഹമായി മാറുന്നുവോ
പേമാരിയായി മാറി നീയെനെ പുണരുമ്പോള്‍
ഞാനൊരു കുളിര്‍ കാറ്റായ് അലിഞ്ഞു ചേരും
കത്തി പടരുക യനേന്‍ മാനസം
മിന്നല്‍ പിനരുകാലോ നിന്‍ വിരലുകള്‍
കാടും മേടുംഓടി കയറി
താരിളം ചില്ലകള്‍ തട്ടി പറിച്ചും
ചൂളം വിളിച്ചും ,കൂകി വിളിച്ചും
മണ്ണിന്‍ സുഗന്തവും ,ചൂരും മോതിയെടുതും
കളിച്ചും ചിരിച്ചും ഒഴുകും നമ്മള്‍
കിതച്ചും പുളഞ്ഞും പുഴപോല്‍ മാറി
കടലായി തീരും മുഹൂര്‍ത്ത്തിനയീ

ജന്മ സാബല്യം

ഒടുവില്‍ ഞാനവിടെ എത്തി ചേര്ന്നു
അന്തരത്മാവിന്‍ ഉള്‍വിളി കേട്ട പോല്ലെ,
നിന്‍ കാലൊച്ച തേടിയെന്‍ ജീവിത യാത്രയില്‍
കാലന്ഗലെത്രയോ പോയി മറഞ്ഞു..

ആഹ്ലാദ മെന്നെ ഉന്മത്തയാകുന്നു
മോക്ഷങ്ങള്‍ കാത്തിരിക്കും അഹലയെ പോലെ
യുഗങ്ങള്‍ സാക്ഷിയയെ നിങ്ങളീ കല്‍ പടികള്‍..
തപം നോട്ടു കാത്തിരികുന്നതരയോ
ഇനിയൊരു ശ്രീരാമ സ്പര്ശതിനൊ.

പകച്ചു നോക്കും കണ്ണുകള്‍ യിട യിലൂടെ
മഹാ പ്രവാഹ ത്തിന്‍നടുത്ത് എത്തി
നയനനതകര മായ ദൃ ശ്യം...!!
ശാന്ത ഗംഭീരയായി നീയെന്‍ മുന്നില്‍
ലാസ്യ ഭാവത്തോടെ ചുവടുകള്‍ വച്ചു നീങുന്നു.

ഓര്മതന് തിക്കും തിരക്കും മെന്‍ മനമിതില്‍
നുരയിട്ട്‌ പൊങ്ങി പൊട്ടി ചിതറുന്നു ,
എന്നിലെ എന്നെ അറിയാന്‍ ഉറ്റു നോകുന്നു

എന്ത് തണുപ്പാണ് നിനക്ക്
എന്നിലെ തീ അണയ്‌ികാന്‍ തിടുക്ക മായീ
നിന്‍ മടിത്തട്ട് തേടി വന്നവള്‍ ഞാന്‍
ഉറങ്ങ്ന മെനികീ താരാട്ടു കേടു കൊണ്ട്
ഞാന്‍ ഇതാവരുന്നു നിന്‍
അഗാതതയില്‍ അതിഥി യാകുവാന്‍ ....

2009, ഫെബ്രുവരി 15, ഞായറാഴ്‌ച

കാത്തിരിപ്പ്‌


ആരാണ് നീ യെനികെന്നു ഓര്തുപോയി
ഓര്‍മകള്‍ വേദനയായി തുളുംബി നിന്നു
എന്തിനയായ് നിന്നിലെ പ്രണയവും ,സ്നേഹവും,
മനസിന്റെ ഉള്ളില്‍ ഒളിച്ചു വച്ചു..

ജന്മന്ദരംങ്ങളോളം കാത്തിരുന്നു
സുഗന്ധം വിതറി നീ വന്നയാന്‍
പ്രണയ പുഴയില്‍ നീന്തി തുടിക്കാന്‍
നിന്നിലെ പരിമളം ചോര്‍ത്തി യെടുകാന്‍

കാല ദേശങ്ങള്‍ ഇനിയെത്ര താന്ണ്ടണം
ജന്മ ജന്മങ്ങള്‍ ഇനി എത്ര കാക്കണം
നിന്നെ അറിയാന്‍ ,നിന്നില്‍ അലിയാന്‍ ...

2009, ഫെബ്രുവരി 11, ബുധനാഴ്‌ച

എന്റെ സൌഹൃതം


ഒരു വര്‍ണ ചിത്രംപോല്‍ മുന്നില്‍ വന്നു
മഴവില്ലിന്‍ മയില്‍‌പീലി വിടര്‍ത്തി നിന്നപോള്‍
കണ്ടു ഞാന്‍ നിന്‍ കണ്‍കളില്‍ കുസൃതിയും, കുറുംബും
തിരിച്ചറിഞ്ഞു നിന്നിലെ നിറവാര്‍ന്ന നന്മയും ..

പുതു മേഘംപോല്‍ സൌമ്യത യാര്‍ന്ന നിന്‍ മുഖം
ഒരു കുളിര്‍കാട്ടല്‍ തഴുകും സുഖം
നിന്‍ വാകിലെ സത്യവും,ഒളിചോട്ടങ്ങളും,
എന്നിലെ കുസൃതിയെ വിളിച്ചുനര്തനയെ

നിന്‍ വിരല്‍ തുംപാല്‍ വിരിയുന്ന ആത്മ തിളക്കാമൂരും
രൂപങ്ങളും ,കാണ കാഴ്ചകള്‍ കാട്ടുംചിത്രങ്ങളും
നിന്നു ഞാന്‍ നോകീ ഹര്‍ഷം തുളുംബുംമിഴികലൂടെ

അഞ്ജാതമാം ഏതോ ലോകത്താണ് നീ എങ്ങിലും
സൌഹൃതതിന്‍ മധുരിമ യെന്തെന്നരിഞ്ഞു ഞാന്‍
നിന്‍ വാകുകളിലൂടെ എന്നെ നടത്തിയതും
എന്‍ വാകുകളിലൂടെ നീ നടന്നതും

അറിവിന്‍ ഇടനാഴിയിലൂടെ മെല്ലെ നടന്നതും
കാതന്ഗലോലമ്നടക്കനുടിനിയംയെന്‍ ചങ്ങാതി
എന്നുമെന്‍ തോഴനായി നീ നില്‍പ്പൂ
നിന്‍ സൌഹൃത കണ്ണാടിയില്‍ എന്നെ തിരിച്ചറിയാന്‍

ഉള്ളിനുള്ളില്‍ നിരഞ്ഞുഴുകും ബന്തമേതോ
ഒരപൂര്‍വ സൌഹൃതതിന്‍ ആത്മ നിര്വിരുതിയോ
കളങ്ങമെട്ടിടാതെ കാത്തിടാം സൌഹൃതതെ
തെളിനീരുപോള്‍ പരിശുദമായി ..

വിശ്വമാം അരങ്ങിലെ തിരശേലകു പിന്നില്‍
അഞ്ജതമാം കരങ്ങളാല്‍ നയീകുന്നു നമ്മള്‍
ഏതോ ജന്മത്തിന്‍ തുടര്കഥ പോലെ.....


2009, ഫെബ്രുവരി 10, ചൊവ്വാഴ്ച

മോവ്ന നോബരമ

ഓളങ്ങള്‍ ഓടി ഒളികും പുഴ യോരത്
ഉഷസിന്‍ പുതപ്പു വാരിച്ചുറ്റി
മെല്ലെ നടന്നു ഞാന്‍ ആ ഇട വഴിയിലൂടെ ...
കുളിരാര്‍ന്ന കാറ്റില്‍ പാറി നടക്കുന്ന
കരിയിലകാലോ നിങ്ങള്‍ ,സൊപ്നഗലൊ ?
സൊപ്നം പൊഴിക്കും തളിര്‍ ചിലക്ലഎ
നിങ്ങളില്‍ ഉത്തിര്‍കുന്നത് മര്മാരങ്ങലോ ?
അമര്‍ഷം തുളുംബും നിസോനങലോ ...
തേങ്ങലുകള്‍ ഉള്ളിലോതുകി നിങ്ങളീ
മണ്ണിന്‍ അഗത്യില്‍ ആഴ്നിറങ്ങി
ചുറ്റും പരതി നടകുന്നുതെന്തിണോ
ആരയോ തേടും വെന്ബലുമയെ
എത്ര തേടിയാലും കണ്ടെത്താന്‍ ആവില്ല
ജന്മം മി ജന്മം സ്ഥവരമല്ലോ ....
പോട്ടിചെരിയടെ ബന്ധഗലം വേരുകള്‍
കാലിടറി വീഴും മുന്‍പേ , ചിതലരികും മുന്‍പേ ...

ഒരു ഭൂര്‍ണതിന്‍ പിടപ്പ്

ഒരു വര്‍ണലോകത്തില്‍ ചിറകു വിരിക്കനായ്
ഒരു തുടുപ്പുപോല്‍
ഞാന്‍ നിന്നില്‍ നിറഞ്ഞപ്പോള്‍
അറിഞ്ഞില്ല നീയെന്‍ ഉള്ളം തേങ്ങും വെമ്പലുകള്‍
കേട്ടില്ല നീയെന്‍ നിലവിളികള്‍ ....

തണുപ്പാര്‍ന്ന ഇരുട്ടറയില്‍ കാത്തിരുന്നു
ആര്‍ദ്രമാം നിന്‍ മാറോട് ചേര്‍ന്നിരിക്കാന്‍
മാറില്‍ ച്ചുരത്തുന്നഅമൃതു നുണയാന്‍
നിന്‍ ഹൃത്തിന്‍ താളമേറ്റുരങ്ങാന്‍ ...

അമ്മേ ,അമ്മേയെന്നു വിളിക്കാന്‍

എന്‍ അകതാരം പിടഞ്ഞിരുന്നു
നീയെന്‍ കവിളത്ത് നല്‍കുന്ന മുത്തങ്ങള്‍
ഏറ്റു വാങ്ങാന്‍ , കുഞ്ഞിളം കൈകളാല്‍ തൊട്ടുനോക്കാന്‍ ,
ഒരു നോക്കു കാണാതെ പോയത് എന്തമ്മേ?
കൂരിരുള്‍
ചുവരില്‍ പറ്റി ചേര്‍ന്നു നിന്നു ഞാന്‍
മൌനമായ്‌
നിന്‍ വിളി കാതോര്‍ത്തു
വേദനിക്കുന്നു അമ്മേ മാറ്റാന്‍ പറയു ആ കത്തി
എനിക്കെന്‍
അമ്മയെ കാണണം ,അച്ഛനെ കാണണം
മാറ്റാന്‍ പറയു അമ്മേ ആ കത്തി ...